ഹജ്ജിനെത്തിയവര്‍ മക്കയിലെത്തി

ഷാജഹാന്‍ .കെ. ജിദ്ദ

                ജിദ്ദ: പരിശുദ്ധ ഹജ്ജ് കര്‍മം നിര്‍വഹിക്കുന്നതിനു വേണ്ടി മോങ്ങത്തുനിന്നു വന്ന എല്ലാവരും മക്കയിലെത്തി. മദീനയില്‍ റൗളാ ശരീഫിലും മറ്റു പുണ്ണ്യ സ്ഥലങ്ങളിലെയും  പത്തു ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാകിയ ശേഷം ഭക്തിസാന്ദ്രമായ മനസ്സുമായാണ് അവര്‍ മക്കയിലെത്തിയത്. ഇപ്പോള്‍ മക്കയിലും മദീനയിലും പൊതുവെ നല്ല കാലാവസ്ഥയായതും ഹാജിമാര്‍ക്ക് സുഗകരമായിട്ടുണ്ട്. എല്ലാവരുടെയും ആരോഗ്യനില ഇപ്പോള്‍ ത്രിപ്തികരമാണ്.                  
                          മോങ്ങത്ത് നിന്നു എത്തിയവരുടെ ലഭ്യമായ പേരുകളും ഫോണ്‍ നമ്പ‌രുകളും. കൊല്ലടിക മൊയ്ദീന്‍ ഹാജി, ഭാര്യ ഫത്തിമ എന്ന പെണ്ണു, സഹോദരി കൊല്ലൊടിക ഖദീജ 0546145790, ചുണ്ടക്കാടന്‍ സൈതലവി എന്ന കുഞ്ഞാനും ഭാര്യയും 0548399787, കൊല്ലടിക മൂസകുട്ടി മണ്ണാത്തികല്ലില്‍ 0502758970,മണ്ണിങ്ങ ചാലില്‍ അബ്ദുല്‍ റഹുഫ് എന്ന സിറ്റി കുഞിപ്പയും ഉമ്മയും 0592366861, ഉമ്മര്‍ ഹാജി.പി.പി. ഭാര്യ മുന്‍ പഞ്ചാ‍യതു മെമ്പര്‍ ആയിശാബി 0597878560, ബിയ്യാത്തുട്ടി പൊന്നാടന്‍ സഹോദരി ആമിനകുട്ടി 0558791694, കോടിതൊടിക ബീരാന്‍ ഹാജിയും ഭാര്യയും ചെറുപുത്തൂര്‍ (നമ്പര്‍ ലഭ്യമായിട്ടില്ല), വള്ളുവമ്പ്രം ഒലവക്കോടന്‍ അലവിയും ഭാര്യയും 0568218204, കദീജ കുറുങ്ങാടന്‍ (നമ്പര്‍ ലഭ്യമായിട്ടില്ല) ഇത്രയും പേരുടെ വിവരങ്ങളാണ് ഇതു വരെ ഞങ്ങള്‍ക്ക് ലഭ്യമാ‍യിട്ടുള്ളത്. 
                            മക്കയിലേക്കുള്ള പ്രവേശന കവാടത്തില്‍ പരിശോധന കര്‍ശനമായതിനാല്‍ മക്കയുടെ പുറത്തുള്ള സ്ഥലങ്ങളിലുള്ള ബന്ദുമിത്രാതികള്‍ക്ക് ഇവരെ സന്ദര്‍ശിക്കാന്‍ ബലിപെരുന്നാള്‍ ദിനം വരെയെങ്കിലും കാത്തിരിക്കേണ്ടി വരും.    

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment